മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്
സംസ്ഥാനത്തെ നഗര-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് മൂലം മാറ്റിവെച്ച യാത്രയാണിതെന്നും പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അജയ് റായ് പറഞ്ഞു. ഡിസംബര്‍ 20-ന് ആരംഭിക്കുന്ന യാത്ര 25 ദിവസത്തോളം തുടരുമെന്നും അദ്ദേഹം അറിയിച്ചു
'മനുസ്മൃതിയില്‍ വിശ്വസിക്കുന്ന, സ്വന്തം പെണ്‍മക്കളെ, അമ്മമാരെ, സഹോദരിമാരെ, സുഹൃത്തുക്കളെപ്പോലും വിശ്വസിക്കാത്ത സംഘികള്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. അവര്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല'- മീന കന്തസ്വാമി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഒരു ഭൂരിപക്ഷ പാര്‍ട്ടി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാതെ കാക്കണം. ആ ഉദ്യമത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ.
എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍, ഐക്യത്തെക്കുറിച്ച് സന്ദേശം നല്‍കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് വിട്ടുനിന്നത് ആശ്ചര്യപ്പെടുത്തി
ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളംകെട്ടിയ ജനുവരി മുപ്പതിന്റെ രാഷ്ട്രീയ സത്യം.
'സുരക്ഷ പിൻവലിച്ചാൽ കാശ്മീരിലൂടെ യാത്ര നടക്കില്ലെന്ന് നരേന്ദ്രമോദിയും ബിജെപിയും സ്വപ്നം കാണേണ്ട. ലോകത്ത് ഒരു രാഷ്ട്രീയ നേതാവും കാൽനടയായി താണ്ടാത്ത ദൂരം രാഹുൽഗാന്ധി പിന്നിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മേഖലകളില്‍ നിന്നും വന്‍തോതില്‍ ജനങ്ങള്‍ യാത്രയില്‍ അണിചേരുകയാണ്. പ്രമുഖര്‍ യാത്രയില്‍ ഉടനീളം അനുഗമിക്കുന്നുണ്ട്. ഇക്കാരണത്താലാണ് നിരന്തരം ബിജെപി നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും പിസിസികളോട് ഹാത് സേ ഹാത് ജോഡോ യാത്രയ്ക്കായി തയാറെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുളളില്‍ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ആറ് ലക്ഷം ഗ്രാമങ്ങളിലും 10 ലക്ഷം ബൂത്തുകളിലും ഹാത് സേ ഹാത് ജോഡോ പ്രചാരണം എത്തിച്ചേരും
ഭാരത് ജോഡോ യാത്ര നിലവില്‍ പഞ്ചാബിലാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിരോമണി ആകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രംഗത്തെത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഇനിയും പാലിച്ചിട്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘനടകള്‍ പ്രഖ്യാപിച്ചിരുന്നു.
ഭാരത് ജോഡോ യാത്ര വിജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും രാഹുലിന്റെ കൂടെയുണ്ടാകുമെന്നുമാണ് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞത്
കഴിഞ്ഞ മാസം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അശോക് ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്. ഒരു രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ല
ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്.
ഹാത് സേ ഹാത് ജോഡോ അഭിയാന്‍' എന്ന പേരിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദ യാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയും യാത്രയുടെ ഭാഗമായി നടക്കും.
ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ കടമയാണ്. ഭാരത് ജോഡോ യാത്രയ്ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണുളളത്. സാമൂഹിക വിവേചനം അവസാനിപ്പിക്കുക, സാമ്പത്തിക അരക്ഷിതാവസ്ഥ അവസാനിപ്പിക്കുക, രാഷ്ട്രീയ കേന്ദ്രീകരണം അവസാനിപ്പിക്കുക എന്നിവയാണ് അവ
ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷെ, അത് ഭാരത് ജോഡോ യാത്രയാണ്. ഈ യാത്ര വിജയിക്കുക തന്നെ ചെയ്യും. ഞങ്ങളെല്ലാവരും ഐക്യത്തോടെ യാത്രയെ സ്വാഗതം ചെയ്യും. ജനങ്ങള്‍ ആവേശഭരിതരാണ്
നേരത്തെ അദ്ദേഹം ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാഷ്ട്രീയ ഐക്യം സൃഷ്ടിക്കാനുളള മികച്ച നീക്കമാണെന്നും ജനങ്ങളില്‍നിന്ന് യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തുഷാര്‍ പറഞ്ഞിരുന്നു.
അഗ്നിവീരനാകൂ... ആറുമാസം പരിശീലനം നേടൂ, 4 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യൂ. പിന്നെ ജീവിതകാലം മുഴുവന്‍ തൊഴില്‍രഹിതനായിരിക്കൂ എന്നാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളോട് പറയുന്നത്.
"ഭാരത് ജോഡോ യാത്ര ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന യാത്രയാണെന്നും ആദിത്യ താക്കറെ മാധ്യമങ്ങളോട് പറഞ്ഞു. എൻസിപി നേതാവ് സുപ്രിയ സുലെ കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു. ശരദ് പവാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കുചേരുമെന്ന് സൂചനയുണ്ട്.
ഇവിടെ മൈക്കിന്റെ കണ്‍ട്രോള്‍ എന്റെ കയ്യിലാണ്. പക്ഷേ, പാര്‍ലമെന്റില്‍ സംസാരം തുടങ്ങി രണ്ട് മിനിറ്റിനുളളില്‍ അവര്‍ മൈക്ക് ഓഫ് ചെയ്യും. നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ചാല്‍ മൈക്ക് ഓഫ്. ചൈനീസ് സൈന്യം ഇന്ത്യയുടെ മണ്ണ് പിടിച്ചെടുത്തതിനെക്കുറിച്ച് പറഞ്ഞാല്‍ മൈക്ക് ഓഫ് ചെയ്യും
ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുമ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും അനുഗമിക്കുകയും ചെയ്യുക എന്നത് മകനെന്ന നിലയില്‍ എന്റെ കടമയാണ്.
സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ തന്റെ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുലയെന്നും രോഹിതിന്റെ അമ്മ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതോടെ ലക്ഷ്യത്തിലേക്കുളള ചുവടുകള്‍ക്ക് പുത്തന്‍ ഊര്‍ജ്ജവും മനസിന് കരുത്തും ലഭിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര മൂന്നുദിവസങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ പതിനൊന്നിനാണ് കേരളത്തില്‍ പ്രവേശിച്ചത്
കേരളത്തിലൂടെ കടന്നുപോകുമ്പോള്‍ സ്വീകരിച്ച സമീപനമല്ല രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ സ്വീകരിക്കുന്നത് എന്നതാണ് യാത്രയെ വ്യത്യസ്തമാക്കുന്നത്. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ തുറന്നെതിര്‍ത്തുകൊണ്ടാണ് അദ്ദേഹം പ്രയാണം തുടരുന്നത്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ കര്‍ണാടകയിലേതാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ബിജെപി ഇല്ല. എന്റെ അറിവനുസരിച്ച് ആര്‍ എസ് എസ് ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. അവരുടെ നേതാവ് സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് സഹായധനം കൈപ്പറ്റിയിരുന്നു.
ചില വ്യവസായികളെ മാത്രം സഹായിക്കാനായി രാഷ്ട്രീയ അധികാരം ഉപയോഗിക്കുന്നതിനെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. മൂന്നോ നാലോ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി രാജ്യത്തെ എല്ലാ ബിസിനസുകളെയും കുത്തകയാക്കാന്‍ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സഹായം ചെയ്തുകൊടുക്കുന്നതിനെയാണ് ഞാന്‍ എതിര്‍ക്കുന്നത്.
ഗൗരി ലങ്കേഷ് സത്യത്തിനുവേണ്ടി നിലകൊണ്ടു. ഗൗരി ധൈര്യപൂര്‍വ്വം സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗൗരി ലങ്കേഷിനെയും അവരെപ്പോലെ എണ്ണമറ്റ മറ്റുളളവര്‍ക്കുംവേണ്ടി ഞാന്‍ നിലകൊളളുന്നു
സി ബി ഐ റെയ്ഡിനുപിന്നാലെ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി സമന്‍സ് അയച്ചിരുന്നു. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തില്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിവയ്ക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടെങ്കിലും
ജനാധിപത്യത്തില്‍ ഒരുപാട് സ്ഥാപനങ്ങളുണ്ട്. മാധ്യമങ്ങളും പാര്‍ലമെന്റും ഉണ്ട്. പക്ഷേ പ്രതിപക്ഷത്തിനുമുന്നില്‍ അവയെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്. മാധ്യമങ്ങള്‍ പ്രതിപക്ഷത്തെ ശ്രദ്ധിക്കുന്നില്ല. സമ്പൂര്‍ണ്ണ സര്‍ക്കാര്‍ നിയന്ത്രണമുണ്ട് അവര്‍ക്കുമേല്‍.
'ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കൂ. ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഎം കോണ്‍ഗ്രസിനൊപ്പം ഈ പോരാട്ടത്തില്‍ അണിനിരക്കുകയാണ് വേണ്ടത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശനിയാഴ്ച്ചയാണ് ജോണ്‍ കുസാക്ക് ആദ്യമായി ഭാരത് ജോഡോ യാത്രയെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി കേരളം മുതല്‍ കശ്മീര്‍ വരെ നടക്കുന്നു' എന്നുമാത്രമായിരുന്നു ട്വീറ്റ്
നെടുമ്പാശേരി എയര്‍പ്പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിലാണ് സവര്‍ക്കറുടെ ചിത്രം ബാനറില്‍ ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ ഫ്‌ളക്‌സില്‍ സവര്‍ക്കറുടെ മുഖം ഗാന്ധിജിയുടെ ചിത്രം വയ്ച്ച് മറയ്ക്കുകയും സുരേഷിനെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് എല്ലാവരെയും പോലും താനും ആഗ്രഹിക്കുന്നതെന്നും അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ കാണാനായി കേരളത്തിലെത്തിയപ്പോഴയിരുന്നു അശോക് ഗെഹ്ലോട്ടിന്‍റെ പ്രതികരണം.
സ്റ്റേജിലിരുന്നാലേ നേതാവാകൂ എന്നുളളത് ഒരു തെറ്റായ ധാരണയാണ്. ചെറിയ സ്റ്റേജാണ്. സി ആര്‍ പി എഫുകാര്‍ക്കുതന്നെ വലിയ ബുദ്ധിമുട്ടാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണല്ലോ ഞങ്ങള്‍ക്കും പ്രധാനം.
രാഹുല്‍ ഗാന്ധിയുടെ ടീ ഷര്‍ട്ടിന്റെ വിലയെക്കുറിച്ച് പറഞ്ഞ അമിത് ഷായുടെ മഫ്‌ളറിന്റെ വില എണ്‍പതിനായിരം രൂപയാണ്. ബിജെപി നേതാക്കളെല്ലാം രണ്ടര ലക്ഷം രൂപയുളള കണ്ണടകളാണ് ധരിക്കുന്നത്.
ഇന്ന് എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി, ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനും നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കാനുമുളള യാത്ര ആരംഭിച്ചു.
ഐക്യത്തിനു വേണ്ടി ഇന്ത്യയാകെ യാത്ര ചെയ്യുകയെന്നത് ഏറെ ശ്രമകരമാണ്. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ല, ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്
എന്നാൽ തിരിഞ്ഞു നോക്കുമ്പോഴുള്ള സംതൃപ്തിയോടൊപ്പം ഭാവിയേക്കുറിച്ചുള്ള ആശങ്കകളും നമുക്കിടയിൽ കനപ്പെട്ടുവരുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകരാൻ കഴിയാത്തവണ്ണം നമ്മുടെ നാടിന് ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ?
കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, നേമം, ബാലരാമപുരം, തിരുവനന്തപുരം സിറ്റി, ഇരവിപുരം, ആറ്റിങ്ങല്‍, കഴക്കൂട്ടം, ചാത്തന്നൂര്‍, കൊല്ലം, ചവറ, കരുനാഗപ്പളളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പളളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, വടക്കാഞ്ചേരി, വളളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെയും 12 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുമാണ് ഭാരത് ജോഡോ യാ